-3.4 C
New York
Monday, March 2, 2026

Buy now

spot_img

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി പ്രവർത്തകയും

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി പ്രവർത്തക. കുട്ടമ്പുഴ പഞ്ചായത്തിലെ 15-ാം വാർഡ്(പഴയ രണ്ടാം വാർഡ്) വടാട്ടുപാറയിലാണ് ബിജെപി പ്രവർത്തകയായ കവിത ഗോപകുമാർ കോൺഗ്രസ് സ്ഥാനാർഥിയാകുന്നത്. സജീവ ബിജെപി പ്രവർത്തകയായ കവിത നേരത്തെ ഇടമലയാർ സഹകരണ ബാങ്കിലേക്കും വനിതാ സൊസൈറ്റിയിലേക്കും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കവിതയുടെ സഹോദരനും ഭർത്താവും കുട്ടമ്പുഴ, വടാട്ടുപാറ മേഖലയിലെ ബിജെപി വക്താക്കളാണ്. അതേസമയം കവിത ബിജെപി വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതായി കുട്ടമ്പുഴയിലെ യുഡിഎഫ് നേതാക്കൾക്കോ കോൺഗ്രസ് അംഗങ്ങൾക്കോ അറിവില്ലെന്നാണ് പറയുന്നത്.

ബിജെപി ശക്തമല്ലാത്തതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കവിത

കോതമംഗലം: വടാട്ടുപാറയില്‍ ബിജെപി ശക്തമല്ലെന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂവെന്നും അതിനാലാണ് താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കവിത ഗോപകുമാര്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി. വാര്‍ഡിലെ മുന്‍ മെമ്പറുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നെന്നും വാര്‍ഡ് വനിതാ സംഭരണമായതുമാണ് സീറ്റ് ലഭിക്കാന്‍ ഇടയായത്. താന്‍ ബിജെപിയാണെന്ന് എതിര്‍ മുന്നണി നടത്തുന്ന വെറും പ്രചരണം മാത്രമാണെന്നും കവിത പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles